തിരിച്ചു പോകണ്ടെനിക്കെന്റെ ബാല്യത്തിലേക്ക്തിരിച്ചു പോകില്ല, പഴയ പ്രേമം ഞാൻ തേടിയുംഎനിക്കു പോകുവാൻ പുതിയ പാതകൾ അനവധി,അവയെല്ലാമേകും, എനിക്കാഹ്ലാദമൊക്കെയും!കേൾക്കണം എനിക്ക് പുതിയ ...
കൊട്ടുവടി തലയ്ക്കുള്ളിൽ ഉദ്യാനങ്ങൾ വളർത്തുന്ന ചിലരുണ്ട് അവരുടെ മുടിയിഴകളിൽ നിന്നു പാതകൾ പോകുന്നുണ്ട് വെയിലു വീഴുന്ന വെളുമ്പൻ നഗരങ്ങളിലേക്ക് അവർക്കെഴുതാൻ എന്തെളുപ്പം ...
കടലിന്റെയുള്ളിലെ കാഴ്ച്ചകൾ കാണുവാൻകടൽച്ചെടി പോലൊരു മോഹം വളർന്നു..ഒരു കൊച്ചു മീനിന്റെ മനസ്സുമായി ഞാനന്ന്കടലിന്റെ നെഞ്ചകം തേടി നീന്തി..കണ്ണീരു പോലുള്ള വെള്ളത്തിനുള്ളിൽ,നീന്തിത്തുടിക്കുന്ന നിറമുള്ള ...
പത്രത്താളുകളെ ഭീകരവാദം കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ഒരു പക്ഷെ ലോകം തന്നെ ഉറ്റ് നോക്കിയിരുന്ന കൊടും കുരുതികളുടെ കാലം. അഞ്ച് നദികളുടെ സംഗമമായ പഞ്ചാബിലെ അകാലിദല്‍ ...
വായനശാലയിൽ നടന്നത് ചുവന്ന മുടിക്കാരി ഒരു പെൺകുട്ടി ഒരു കവിതയ്ക്കു മേൽ കുനിഞ്ഞിരിക്കുകയാണ്. കുന്തം പോലെ കൂർത്ത പെൻസിൽ കൊണ്ട് അവൾ വാക്കുകളെ വെളുത്ത കടലാസ്സിലേക്കു പകർത്തുന്നു; അവയെ വരികളും ...
സായാഹ്നത്തിൽ ചാഞ്ഞുനിന്നെന്റെ വിഷാദത്തിന്റെ വലയെറിഞ്ഞു ഞാൻ നിന്റെ കണ്ണിന്റെ കടൽക്കയങ്ങളിൽ. ആളിക്കത്തുകയാണെന്റെയേകാന്തതയവിടെ മുങ്ങിത്താഴുന്ന നാവികന്റെ പിടഞ്ഞുപിരിയുന്ന കൈകൾ പോലെ. ...
പ്രപഞ്ചത്തിന്റെ വെളിച്ചമൊത്തു കളിയാടുന്നു നീ നിത്യവും. കണ്ണില്പ്പെടാത്ത വിരുന്നുകാരീ, വന്നെത്തുന്നു നീ പൂവിൽ, ജലത്തിലും. നിത്യവുമൊരു പൂങ്കുല പോലെന്റെ കൈകളിൽ ഞാൻ കോരിയെടുക്കുന്ന ഈ ശിരസ്സു ...